ബാനർ പിടിക്കുന്നതും സ്പീക്കറുടെ മുഖം മറയ്ക്കുന്നതും പ്ലക്കാർഡ് ഉയർത്തുന്നതും നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ട് നടക്കുന്ന സംഭവമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ ദിവസം സഭയിൽ ബാനറും പ്ലക്കാർഡും പിടിച്ചതാണ് പരാതിയായി പറഞ്ഞിട്ടുള്ളത്. നടുത്തളത്തിൽ പ്രതിപക്ഷം ഇറങ്ങിയാൽ സഭാനടപടികൾ താത്കാലികമായി നിർത്തിവെച്ച് നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയാണ് സാധാരണ സ്പീക്കർ ചെയ്യുക. ഇപ്പോൾ സഭാ നടപടികൾ നിർത്തിവെയ്ക്കുകയോ ചർച്ചയ്ക്കെടുക്കുകയോ ചെയ്യാതെ സ്പീക്കറുടെ ചേംബറിൽ വെച്ച് ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത്. അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്ത ആളെ വിളിക്കുക പോലും ചെയ്യാതെ സ്പീക്കർ സഭ നിർത്തിവെക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.
Sunday, March 16
Trending
- അമ്മയെ പറഞ്ഞ ആരോടും മുരളീധരൻ ക്ഷമിക്കില്ല, രാഹുൽ ജയിക്കാൻ അദ്ദേഹം ആഗ്രഹിക്കില്ല- പത്മജ
- മുഖത്ത് മുളക്പൊടിയേറ്റില്ല, അഴിക്കാവുന്ന കെട്ട്; തട്ടിപ്പു നാടകം ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ
- പിണറായി ഭരണത്തിൽ ജനങ്ങൾ മടുത്തു, ചേലക്കര ജയിക്കണമെന്നത് പ്രവർത്തകരുടെ വാശി-വി.എം. സുധീരൻ
- ഒരു മത്സരത്തിൽ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും; റെക്കോഡ് കുറിച്ച് ബോളിവുഡ് സംവിധായകന്റെ മകൻ
- ബിഷ്ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കർണി സേന; 1,11,11,111 രൂപ പ്രതിഫലമെന്ന് രാജ് ഷെഖാവത്ത്
- നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യം; മുതിർന്ന അഭിഭാഷകരെ ഹാജരാക്കി തടയാൻ സംസ്ഥാന സർക്കാർ
- ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
- കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭ്യമാക്കാൻ പദ്ധതി; ‘പാർക്ക് പ്ലസ്’ ആപ്പ് എങ്ങനെ ഉപയോഗിക്കാം